قُلْ أَعُوذُ بِرَبِّ النَّاسِ
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مِن شَرِّ الْوَسْوَاسِ الْخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
مِنَ الْجِنَّةِ وَالنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.